FIFA - Musical treat

Hosted by Dailymotion. For legal issues report at the Copyright Center, report us on DMC, or use the Instant Removal tool.

FIFA - Musical treat

N
News60ML

0 Views • Jun 13, 2018

Description

സംഗീതസാന്ദ്രമാകാനൊരുങ്ങി ഫിഫ

ലുഷ്നികി സ്റ്റേഡിയത്തെ സംഗീതസാന്ദ്രമാക്കാന്‍ അന്താരാഷ്‌ട്ര താരങ്ങൾ

ഫിഫ ലോകകപ്പിൽ റഷ്യയും സൗദി അറേബ്യയും കിക്കോഫ് ചെയ്യുന്നതിനു മുന്‍പ് ലുഷ്നികി സ്റ്റേഡിയത്തെ സംഗീതസാന്ദ്രമാക്കാന്‍ മൂന്ന് അന്താരാഷ്‌ട്ര താരങ്ങൾ എത്തുന്നു. ലോകം മുഴുവനുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് സംഗീത വിരുന്നൊരുക്കാന്‍ ലോകപ്രശസ്ത സംഗീതജ്ഞൻ റോബി വില്യംസ് സ്റ്റേഡിയത്തിലെത്തും.വില്യംസിനൊപ്പം റഷ്യയുടെ സ്വന്തം ക്ലാസിക്കൽ ഗായിക അയിഡ ഗാരിഫുളിനയും ബ്രസീലിന്‍റെ ലോകകപ്പ് ജേതാവ് റൊണാൾഡോയും സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കാന്‍ ഉണ്ടാകും. സ്റ്റേഡിയത്തില്‍ 80,000ത്തിലധികം കാണികൾക്കു മുന്നിലാകും ഉത്ഘാടന ചടങ്ങ് അരങ്ങേറുക.മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സംഗീതത്തിനു മാത്രം പ്രാധിനിത്യം കൊടുത്താണ് ഇത്തവണത്തെ ഉത്ഘാടന പരിപാടി ഒരുക്കിയിരിക്കുന്നത്. കിക്കോഫിന് അരമണിക്കൂർ മുന്പായിരിക്കും സംഗീത പരിപാടികൾ.തന്‍റെ കരിയറിൽ ഒത്തിരി പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്, ഒരു പ്രകടനത്തിനായി റഷ്യയിലേക്കു തിരിച്ചുവരുന്നതിൽ സന്തോഷവും അതിനോടൊപ്പം ആവേശവും ഉണ്ടെന്നും റോബി വില്യംസ് പറഞ്ഞു. ലോകകപ്പ് ഉള്ഘാടനതിനുമുന്പുള്ള ഈ ഒരു പ്രഘടനം തന്‍റെ ബാല്യക്കാല സ്വപ്നമാണെന്ന് ഈ ആഗോള സംഗീധ പ്രധിഭ കൂട്ടിച്ചേര്‍ത്തു. . ഈ പ്രകടനം കാണാനായി എല്ലാ ഫുട്ബോൾ ആരാധകരെയും ഒപ്പം സംഗീതപ്രേമികളെയും ക്ഷണിക്കുന്നതായി അദ്ദേഹമറിയിച്ചു.എന്‍റെ സ്വന്തം രാജ്യത്തെ ലോകകപ്പിൽ ഇത്രവലിയ ആഘോഷത്തിൽ പങ്കെടുക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നാണ് റഷ്യയുടെ സംഗീത പ്രതിഭ അയിഡ ഗാരിഫുളിന പ്രതികരിച്ചത്. ഒരു കളിക്കാരനും ആരാധകനും എന്ന നിലയില്‍ ഈ ഒരു നിമിഷം എത്ര മഹത്തരമാണെന്ന് അറിയാമെന്നും, നാലു വർഷം മുന്‍പ് എത്രമാത്രം ആവേശം ബ്രസീലിനുണ്ടായിരുന്നോ അത്രയും ആവേശം റഷ്യക്കാര്‍ക്കും ഉണ്ടാകുമെന്നുമാണ് ബ്രസീലിന്‍റെ ലോകകപ്പ് ജേതാവ് റൊണാൾഡോ പ്രതികരിച്ചത്.കാല്പന്തുക്കളിയുടെ ആവേശത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തമ്മിലാണ് ആദ്യമത്സരം.